വൃദ്ധന്‍ കോലായിയില്‍ മരിച്ചുകിടന്നിരുന്നു.
വൃദ്ധന്റെ കടവായില്‍ നിന്നൊഴുകിയ നിണം
കോലായിയിലൂടെ പടര്‍ന്ന് തൊടിയുടെ
മൂലയിലൂടെ അസ്തമയ സൂര്യന്റെ
താഴ്വരയിലേയ്ക്ക് ഒഴുകികൊണ്ടിരുന്നു.
തൊടിയുടെ മറ്റൊരു കോണില്‍ ശവ മാഫിയയില്‍
നിന്നൊരുവന്‍ പതുങ്ങിനിന്നിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment